ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ ചികിത്സാ

ധനസഹായം പ്രസിഡൻറ് ഷെഫീക്ക് പുരക്കുന്നിൽ, ട്രഷറർ

സത്താർ ഓച്ചിറക്ക് കൈമാറുന്നു

ചികിത്സാ ധനസഹായം കൈമാറി

റിയാദ്: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ചികിത്സാ ധനസഹായം കൈമാറി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപറേഷൻ മുൻ കൗൺസിലർ സിന്ധുവിനുവേണ്ടിയാണ് ജില്ല കമ്മിറ്റി അടിയന്തര ചികിത്സാ ധനസഹായം കൈമാറിയത്.

റിയാദ് മലസ് അൽമാസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് ഷെഫീക്ക് പുരക്കുന്നിൽ, ട്രഷറർ സത്താർ ഓച്ചിറക്ക് ഫണ്ട് കൈമാറി. 56,000 രൂപയുടെ അടിയന്തര സഹായമാണ് ജില്ല കമ്മിറ്റി നൽകിയത്.

അലക്സ് കൊട്ടാരക്കര, ബാലുക്കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, അബ്ദുൽ സലിം അർത്തിയിൽ, നാസർ ലൈസ്, റിയാദ് ഫസലുദ്ദീൻ, ബിനോയ് മത്തായി, അലക്സാണ്ടർ, ഫൈസൽ ഓച്ചിറ, കബീർ മലസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Medical aid was transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.