പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പി.എം. അബ്ദുറഹ്മാന് സഹപ്രവർത്തകർ ഉപഹാരം നൽകുന്നു

യാത്രയയപ്പ് നൽകി

ദമ്മാം: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.എം. അബ്ദുറഹ്മാന് യാത്രയയപ്പ് നൽകി. 35 വർഷം ഒരേ കമ്പനിയിൽ മാത്രം ജോലിചെയ്ത പ്രവാസത്തിെൻറ അപൂർവ പ്രത്യേകത നേടിക്കൊണ്ടാണ് അബ്ദുറഹ്മാൻ പ്രവാസത്തോട് വിടപറയുന്നത്. ആലുവ സ്വദേശിയായ ഇദ്ദേഹം 1985 സെപ്റ്റംബറിലാണ് ദമ്മാമിലെ പ്രമുഖ സ്വകാര്യ സംരംഭകരായ അൽബാബ്തൈൻ കമ്പനിയിൽ ജീവനക്കാരനായി എത്തിയത്. അർപ്പണബോധവും കഠിനാധ്വാനവുമാണ് അബ്ദുറഹ്മാനെ കമ്പനിക്ക് പ്രിയപ്പെട്ട ആളാക്കിയതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. കമ്പനി ആസ്ഥാനത്ത് നടന്ന യാത്രയയപ്പിന് അബ്ദുൽ കരീം, അൽഫിയാൻ, രാജു, ഹനീഫ, എൽദോ, അബൂബക്കർ, അബ്ദുറഹ്മാൻ, മോഹൻ, യഅ്ഖൂബ്, ഖാലിദ് എന്നിവർ നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.