പിടിയിലായവർ

പെറ്റിക്കേസിൽ പിഴ അടക്കാതെ മുങ്ങിയവർ പിടിയിൽ

അഞ്ചൽ: പെറ്റിക്കേസുകളിൽ പിഴ അടക്കാതെ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന രണ്ടുപേരെ ഏരൂർ പൊലീസ് പിടികൂടി.

ഇളവറാംകുഴി കാരുണ്യാലയത്തിൽ വിനോദ് കുമാർ (45), ഏരൂർ തെക്കേ വയൽ രാജീവ് മന്ദിരത്തിൽ രാജീവ് (36) എന്നിവരാണ് പിടിയിലായത്. വിനോദ് കുമാർ 2012 മുതലും രാജീവ് 2018 മുതലും മുങ്ങി നടക്കുകയായിരുന്നു. ഇൻസ്പെക്ടർ വിനോദിന്‍റെ നിർദേശാനുസരണം ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, താജുദ്ദീൻ, അനിമോൻ എന്നിവർ ചേർന്ന് 28ന് രാത്രി നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. 

Tags:    
News Summary - Those who escaped without paying the fine in the petty case were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.