റഫീഖ്, റിജാസ്

സ്കൂട്ടർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

വടകര: പുതിയ സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേരെ വടകര എസ്.ഐ. ബിജു വിജയനും സംഘവും പിടികൂടി. അരൂരിലെ ചാലുപറമ്പത്ത് റഫീഖ്, കടമേരിയിലെ ഇടച്ചേരി വീട്ടിൽ റിജാസ് എന്നിവരാണ് അറസ്റ്റിലായത്. മോഷണം പോയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

വില്യാപ്പള്ളി സ്വദേശി രാമത്ത് അനൂപ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പ്രതികൾ സ്‌കൂട്ടറിൽ വരുന്നതിനിടെ പൊലീസിനെ കണ്ട് വണ്ടി ഉപേക്ഷിച്ച് കടക്കുകയായിരുന്നു.

വണ്ടി പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റിനുള്ളിൽ മറ്റൊരു നമ്പർ കണ്ടു. ഇത് മോഷണം പോയ വണ്ടിയുടേതായിരുന്നു. പുറമെയുള്ള നന്വർ പ്ലേറ്റ് റഫീഖ് നേരത്തെ ഉപയോഗിച്ച വണ്ടിയുടേതാണ്. ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എസ്.ഐമാരായ എം.കെ. രഞ്ജിത്ത്, മനോജ് കുമാർ, എ.എസ്.ഐ ഗണേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Two people were arrested for stealing a scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.