ജോർജ് കുട്ടി

ഹഷീഷ് ഓയിൽ കടത്ത്; പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

മഞ്ചേരി: 1.004 കിലോഗ്രാം ഹഷീഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം ഓണംതുരുത്ത് നീണ്ടൂർ ചക്കുപുരക്കൽ ജോർജ് കുട്ടിയെയാണ് (39) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

പ്രതി വാണിയമ്പലത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ ഒളിവിൽ കഴിയവെ 2019 ജൂലൈ 30നാണ് പിടിയിലായത്. പിടികൂടാനെത്തിയ എക്സൈസ് ഇൻസ്പെക്ടർ മനോജിന്റെ കാലിൽ വെടിവെച്ച ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ജോർജ് കുട്ടി. 

Tags:    
News Summary - Hashish Oil Trafficking-Accused gets 10 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.