ദേശീയപാതയിൽ ചിലങ്ക സെന്ററിന് തെക്ക് ഭാഗത്തെ വെള്ളക്കെട്ട്

ദേശീയപാത വെള്ളത്തിൽ ഗതാഗതം ദുസ്സഹം

വാടാനപ്പള്ളി: കനത്ത മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. വാഹനയാത്ര ദുരിതത്തിലായി. ചിലങ്ക സെന്‍ററിന് തെക്കാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്. കാലങ്ങളായി മഴക്കാലത്ത് ഈ ദുരവസ്ഥയുണ്ട്. വെള്ളം ഒഴുകി പോകാൻ കാനയില്ലാത്തതാണ് കാരണം.

വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരിവരിയായാണ് നീങ്ങുന്നത്. ദേശീയപാത അതോറിറ്റിയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വാഹനം ഓടിക്കുന്നവരും യാത്രക്കാരും ഒരുപോലെ പ്രയാസപ്പെടുകയാണ്.

Tags:    
News Summary - waterlogging in the national highway-travel is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.