പൊലീസിന്റെ വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രതി

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവെച്ച് പിടികൂടി

മംഗളൂരു: ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ‘ചഡ്ഡി ഗ്യാങ്’ എന്നറിയപ്പെടുന്ന കവർച്ചസംഘം ബുധനാഴ്ച പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത് വെടിവെപ്പിൽ കലാശിച്ചു.

മുട്ടിന് താഴെ വെടിയുതിർത്ത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. മധ്യപ്രദേശ് സ്വദേശി രാജു സിങ്ങ്വാനി (24), ഭോപാലിലെ മയൂർ മനോഹർ (30), മധ്യപ്രദേശ് അശോക് നഗറിലെ ബാലി വിഷ്ണു (22), മധ്യപ്രദേശ് ജഗൻപുർ ചൗക്കിലെ വിക്കി വിക്രം (21) എന്നിവരാണ് അറസ്റ്റിലായത്.

പരിക്കേറ്റ പ്രതികളേയും എ.എസ്.ഐയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The accused who attacked the police and tried to escape were shot and arrested.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.