െഎ.എസ്.എൽ: ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന മത്സരം

കൊച്ചി: അതിദയനീയ പ്രകടനത്തിലൂടെ  െഎ.എസ്.എൽ സീസണിൽ ഒമ്പതാം സ്ഥാനം ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച അവസാന മത്സരം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് എതിരാളികൾ.

17 കളികളിൽ 14 പോയൻറുള്ള ബ്ലാസ്റ്റേഴ്സിനു മുന്നിൽ ഡൽഹി ഡൈനാമോസും (18) പിറകിൽ ചെന്നൈയിൻ എഫ്.സിയുമാണ്. ഇനിയുള്ള മത്സരഫലങ്ങൾ ടീമിെൻറ സ്ഥാനത്തിന് ഇളക്കംതട്ടിക്കില്ലെന്നതിനാൽ ഒന്നും നഷ് ടപ്പെടാനില്ലാത്ത ബ്ലാസ്റ്റേഴ്സിന് തല താഴ്ത്താതെ മടങ്ങാൻ വിജയംതന്നെ വേണം.

വ്യാഴാഴ്ചത്തെ കളിയിൽ ഗോവ 1-0ത്തിന് ചെ ൈന്നയിനെ തോൽപിച്ച് ഒന്നാം സ്ഥാനമുറപ്പിച്ചു. ഫെറാൻ കൊറോമിനസാണ് (26) ഗോൾ നേടിയത്. മത്സരങ്ങൾ പൂർത്തിയാക്കിയ ഗോവക്കും ബംഗളൂരുവിനും 34 പോയൻറാണ്. ഗോൾ ശരാശരിയാണ് ഗോവക്ക് ഒന്നാം സ്ഥാനം നൽകിയത്.

Tags:    
News Summary - ISL Kerala Blasters - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.