മസ്ഉൗദിനെ ഭീകരപ്പട്ടികയിൽപെടുത്താനുള്ള നീക്കം ചൈന വീണ്ടും തടഞ്ഞു

ബെയ്ജിങ്: പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം നാലാംതവണയും ചൈന തടഞ്ഞു. 
രക്ഷാസമിതിയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്യുകയായിരുന്നു. 

തുടർച്ചയായി രണ്ടാംതവണയാണ് ഇൗ വിഷയത്തിൽ ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നത്. 
മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം ശുദ്ധവിഡ്ഢിത്തമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ജയ്ശെ മുഹമ്മദ്.  
മസ്ഉൗദിനെ യു.എൻ കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യവും നിരവധിതവണ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന  തടഞ്ഞിരുന്നു. 

Tags:    
News Summary - China once again blocks India's bid to sanction Pakistani terrorist Mazood Azhar at United Nations- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.