മനാമ: രണ്ട് വര്‍ഷമായി ജോലിക്ക് വരാതിരുന്നയാള്‍ പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് നാല് വര്‍ഷത്തിന് ശേഷം രം ഗത്ത്. ജഅ്ഫരീ ഒൗഖാഫിന് കീഴിലുള്ള പള്ളിയില്‍ മുഅദ്ദിനായിരുന്നു ഇദ്ദേഹം. രണ്ട് വര്‍ഷം ജോലിക്ക് വരാതിരുന്ന കാരണത്താല്‍ നാല് വര്‍ഷത്തിന് ശേഷമാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
അകാരണമായി 15 ദിവസം തുടര്‍ച്ചയായി ജോലിക്ക് വരാതിരുന്നതാല്‍ രാജിവെച്ചതായി കരുതുമെന്നാണ് നിയമം. വര്‍ഷത്തില്‍ ഇടക്കിടെ 30 ദിവസം അകാരണമായി വരാതിരുന്നാലും ഇത് തന്നെയാണ് നിയമം. ഇത് പ്രകാരമാണ് ഇദ്ദേഹം ജോലിയില്‍ നിന്ന് സ്വയം വിരമിച്ചതായി ജഅ്ഫരീ ഒൗഖാഫ് കണക്കാക്കിയത്. നാല് വര്‍ഷത്തിന് ശേഷം ഒൗഖാഫിനെതിരെ പരാതി ഉന്നയിച്ച ഇദ്ദേഹത്തിെൻറ വാദം കോടതി തള്ളുകയും കേസിെൻറ ചെലവ് കെട്ടിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.