മയക്കുമരുന്ന് കടത്ത് ശ്രമം: ഒന്നാം പ്രതിക്ക് 15 വര്‍ഷം തടവ്

മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഗള്‍ഫ് പൗരന്മാര്‍ക്ക് ഹൈ ക്രിമിനല്‍ കോ ടതി തടവ് വിധിച്ചു. ഒന്നാം പ്രതിക്ക് 15 വര്‍ഷം തടവും 5000 ദീനാര്‍ പിഴയും രണ്ടാം പ്രതിക്ക് ആറുമാസം തടവും 100 ദീനാര്‍ പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം രണ്ടുപേരെയും നാടു കടത്താനും വിധിയുണ്ട്. കിങ് ഫഹദ് കോസ്വേ വഴിയാണ് ഇവര്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, കസ്റ്റംസ് വിഭാഗത്തിെൻറ പരിശോധനയില്‍ ഇവരില്‍നിന്ന് 1800 ഗ്രാം ഹഷീഷും 669 മയക്കുമരുന്ന് ഗുളികകളും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുക്കുകയായിരുന്നു.

Tags:    
News Summary - drugs-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.