കൊല്ലം പ്രവാസി അസോസിയേഷന്‍ - സൽമാനിയ ഏരിയ സമ്മേളനം

കൊല്ലം പ്രവാസി അസോസിയേഷന്‍-സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ സൽമാനിയ ഏരിയസമ്മേളനം ടൂബ്ലി കെ.പി.എ ആസ്ഥാനത്ത് നടന്നു. ജോ.സെക്രട്ടറി സുജിത് എസ്.പിള്ള സ്വാഗതം പറഞ്ഞു.ഏരിയ കോഓഡിനേറ്റര്‍ പ്രശാന്ത് പ്രബുദ്ധൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു ആർ. പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംസാരിച്ചു. രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോ.സെക്രട്ടറി സുജിത് എസ്. പിള്ളയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ റെജിമോൻ ബേബിക്കുട്ടിയും അവതരിപ്പിച്ചു.

പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓഡിനേറ്റര്‍ രഞ്ജിത് ആർ. പിള്ളയുടെ നേതൃത്വത്തില്‍ നടന്നു.പുതുതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റംഗം സന്തോഷ്‌ കാവനാട് നടത്തി.പ്രസിഡന്റ് സുജിത് എസ്. പിള്ള, സെക്രട്ടറി ജിബി ജോൺ വർഗീസ്, ട്രഷറര്‍ സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൻ, ജോ.സെക്രട്ടറി അജിത് അപ്പുക്കുട്ടൻ പിള്ള എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.ഏരിയകമ്മിറ്റിയില്‍നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ബിജു ആർ.പിള്ളയെയും, റെജിമോൻ ബേബിക്കുട്ടിയെയും തെരഞ്ഞെടുത്തു.നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ്കൃഷ്ണന്‍, കിഷോര്‍കുമാര്‍, സന്തോഷ്‌ കാവനാട്, ബിനു കുണ്ടറ എന്നിവര്‍ സംസാരിച്ചു.നിയുക്ത ട്രഷറര്‍ സന്തോഷ് കുമാർ നന്ദി പറഞ്ഞു.

Tags:    
News Summary - New leadership for Kollam Pravasi Association-Salmaniya Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.