യൂറോപ്യൻ യൂനിയൻ അംബാസഡർ ക്രിസ്റ്റഫ് ഫാർനോയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചപ്പോൾ

ബഹ്റൈൻ; യൂറോപ്യൻ യൂനിയൻ അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

മനാമ: ബഹ്റൈനിലെ യൂറോപ്യൻ യൂനിയൻ അംബാസഡറും റിയാദിൽ റെസിഡന്‍റുമായ ക്രിസ്റ്റഫ് ഫാർനോയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശി ദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധം ഏറെ ശക്തവും പ്രതീക്ഷയുണർത്തുന്നതുമാണെന്ന് ഇരുവരും വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ യൂറോപ്യൻ കാര്യ വിഭാഗം മേധാവി അഹ്മദ് ഇബ്രാഹിം അൽ ഖറൈനീസും സന്നിഹിതനായിരുന്നു.

Tags:    
News Summary - The Minister of Foreign Affairs of Bahrain-Ambassador of the European Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.