ദോഹ: 'ഗൾഫ് മാധ്യമം' ദിനപത്രം ലുലു ഹൈപ്പർമാർക്കറ്റുമായും ജിറ്റ്കോ ഗ്രൂപ്പുമായും സഹകരിച്ച് നടത്തിയ റമദാൻ ക്വിസ് മത്സരം വൻ വിജയം. നൂറുകണക്കിനാളുകളാണ് റമദാൻ രണ്ടുമുതൽ 30 വരെയായി നടത്തിയ മത്സരത്തിൽ പങ്കെടുത്തത്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ റമദാനിലും ഗൾഫ് മാധ്യമം നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് വൻ പ്രതികരണമാണ് ഉണ്ടാകുന്നത്. വിവിധ ഇസ്ലാമിക വിഷയങ്ങളിൽ കൂടുതൽ അറിവ് നൽകുന്നതാണ് മത്സരം.
വിജയികൾ: ക്വിസ് നമ്പർ 1: അബ്ദുൽ ഹമീദ്, അസ്ജിന.
ക്വിസ്നമ്പർ 2: ജഫ്ന, അബ്ദുസ്സലാം.
ക്വിസ് നമ്പർ 3: സുലൈഖ ഷാഹുൽ, ഇസ്മായിൽ നൗഫൽ.
ക്വിസ് നമ്പർ 4: പ്രിയ, അഷ്കർ.
ക്വിസ് നമ്പർ 5: കമറുദ്ദീൻ, താഹിറ.
ക്വിസ് നമ്പർ 6: സുമയ്യ, ബഷീർ.
ക്വിസ് നമ്പർ 7: സി.എച്ച്. സുനിത, ജാബിദ്.
ക്വിസ് നമ്പർ 8: സുനില, ഇസ്മായിൽ കൊള്ളിയിൽ.
ക്വിസ് നമ്പർ 9: സെറിനോ വർഗിസ്, മുഹ്സിന ഉബൈദ്.
ക്വിസ് നമ്പർ 10. അബ്ദുസ്സമദ്, ലുബ്ന ഹാറൂൺ.
ക്വിസ് നമ്പർ 11: ഫസലുറഹ്മാൻ, റഹീന സബീർ.
ക്വിസ് നമ്പർ 12: തഹ്സീർ, ഫാസില സലീം.
ക്വിസ് നമ്പർ 13: ആയിശ മഹ്മൂദ്, അബ്ദുസ്സമദ്.
ക്വിസ് നമ്പർ 14: അബ്ദുല്ല, ഹസ്ന.
ക്വിസ് നമ്പർ 15: മുഹമ്മദ് അഫ്സൽ, ഹന.
ക്വിസ് നമ്പർ 16: ഷംസുദ്ദീൻ കണ്ണോത്ത്, മുഹ്സിന ഉബൈദ്.
ക്വിസ് നമ്പർ 17: ബഹീജ്, ഹസീന ഫൈസൽ.
ക്വിസ് നമ്പർ 18: ഫത്മ, ഷാജി.
ക്വിസ് നമ്പർ 19: ഷാഹിന, സജീഹ്.
ക്വിസ് നമ്പർ 20: സംസത്ത് ബീഗം, നസ്റുദ്ദീൻ എം.
ക്വിസ് നമ്പർ 21: നഹ്ല ആസിഫ്, ഷാഹുൽ കെ.എ
ക്വിസ് നമ്പർ 22: അഫ്സൽ, എം. അബ്ദുസ്സലാം.
ക്വിസ് നമ്പർ 23: സജാദ് നൗഷാദ്, ബാസിം റഊഫ്.
ക്വിസ് നമ്പർ 24: റാസിഖ്, റഷ മറിയം എ.ടി.
ക്വിസ് നമ്പർ 25: ആയിശ ജസ, അഫ്നാസ്.
ക്വിസ് നമ്പർ 26: സമീറ സിദ്ദീഖ്, ഇസ്മായിൽ സി.വി.
ക്വിസ് നമ്പർ 27: ഹസീന ഷരീഫ്, അബ്ദുസ്സമദ്.
ക്വിസ് നമ്പർ 28: ജൂന അഷ്റഫ്, സാലിഹ ബഷീർ.
റമദാൻ രണ്ടുമുതലാണ് മത്സരം ആരംഭിച്ചത്. പത്രത്തിൽ എല്ലാ ദിവസവും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. ഗൾഫ് മാധ്യമം ഖത്തർ എഫ്.ബി പേജ് ലൈക് ചെയ്യുകയും മത്സരത്തിെൻറ പോസ്റ്റർ ഷെയർ ചെയ്യുകയുമാണ് വേണ്ടിയിരുന്നത്. നിർദേശിച്ച മാതൃകയിൽ എഫ്.ബി മെസേജായാണ് ഉത്തരങ്ങൾ അയച്ചത്. വിജയികളെ ഓഫിസിൽ നിന്ന് പിന്നീട് ബന്ധപ്പെടും. ഫോൺ: 66742974.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.