ഖറദാവിക്കായി പ്രാർഥിക്കാൻ ആഹ്വാനം

ദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള ഇസ്ലാമിക പണ്ഡിതസഭാ സ്ഥാപകചെയർമാനുമായ യൂസുഫുൽ ഖറദാവിക്കായി പ്രാർഥിക്കണമെന്ന് ആഹ്വാനം.ആരോഗ്യനില ഗുരുതരമായി തുടരുന്ന അദ്ദേഹത്തിനായി പ്രാർഥിക്കണമെന്ന് പണ്ഡിതസഭ ജനറൽ സെക്രട്ടറി ഡോ. അലി മുഹ്യുദ്ദീൻ ഖറദാഗി ആവശ്യപ്പെട്ടു.

ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും ഇതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 95 വയസുള്ള യൂസുഫുൽ ഖറദാവിക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ് ഥിരീകരിച്ചിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി അതിഗുരുതരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.