റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തപ്പോൾ

ആലപ്പുഴ ഒ.ഐ.സി.സി ഭാരവാഹികള്‍ ചുമതലയേറ്റു

റിയാദ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ആലപ്പുഴ ജില്ല ഭാരവാഹികള്‍ ചുമതലയേറ്റു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സുഗതന്‍ നൂറനാട് പുതിയ പ്രസിഡൻറ് ശരത് സ്വാമിനാഥന് ജില്ല കമ്മിറ്റിയുടെ ചുമതല ഔദ്യോഗികമായി കൈമാറി.

ഷബീര്‍ വരിക്കപ്പള്ളി (ഓർഗ. ജന. സെക്ര.), ബിജു വെണ്മണി (ട്രഷ), അബ്ദുല്‍ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാര്‍ (വൈ. പ്രസി.), ജോമോന്‍ കറ്റാനം, അനീഷ് ഖാന്‍ (ജന. സെക്ര.), വി.ജെ. നസ്‌റുദ്ദീന്‍ (മീഡിയ കണ്‍വീനര്‍), കമറുദ്ദീന്‍ താമരക്കുളം, ഹാഷിം ചിയാംവെളി, ജയമോന്‍, അറാഫത്ത്, ആഘോഷ് ശശി, വര്‍ഗീസ് ബേബി (സെക്രട്ടറിമാര്‍), അനീസ് കാര്‍ത്തികപ്പള്ളി (ജോ. ട്രഷറര്‍), മജീദ് ചിങ്ങോലി എന്നിവരും പങ്കെടുത്തു. ഭാരവാഹികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നാസര്‍ ലെയ്‌സ്, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ ഓച്ചിറ, ഷെഫീഖ്, റഹ്മാന്‍ മുനമ്പത്, ഷാനവാസ് മുനമ്പത്, ഷാജി മഠത്തില്‍, ഷംനാദ് കരുനാഗപ്പള്ളി, സലിം അര്‍ത്തിയില്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാട്, സിദ്ദിഖ് കല്ലുപറമ്പാന്‍, വിന്‍സൻറ് തിരുവനന്തപുരം, കെ.കെ. തോമസ് പത്തനംതിട്ട, നാസര്‍ തൃശൂര്‍, ഷെഫീഖ് കൊല്ലം, മാത്യു എറണാകുളം എന്നിവര്‍ സംസാരിച്ചു. നൗഷാദ് കറ്റാനം ആമുഖ ഭാഷണം നിര്‍വഹിച്ചു. സുഗതന്‍ നൂറനാട് സ്വാഗതവും ബിജു വെണ്‍മണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Alappuzha-O.I.C.C-Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.