സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’; ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവം ഇന്നു മുതൽ

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഫോർ മെഗാ ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കം. അഞ്ചാം തീയതി വരെ നീളുന്ന മേളയിൽ നാല് ദിവസവും അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. വര്‍ഷങ്ങളായി എന്നും കൂടെ നില്‍ക്കുന്ന ‍സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഫോര്‍ മെഗാ ഡേയ്സ് ഓഫര്‍.

സ്റ്റോക്ക് പരിമിതമാണ്. സാധനങ്ങള്‍ തീരുന്നതിന് മുമ്പായി അടുത്തുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ച്‌ ഈ അവസരം പ്രയോജനപ്പെടുത്താം.

സിറ്റി ഫ്ലവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തി വരാറുണ്ട്. അതിന്റെ തുടർച്ചയായാണ് ഇത്തവണയും നാല് മെഗാ ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്.

ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്.

മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി ഏറ്റവും പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫ്ലവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. സിറ്റി ഫ്ലവറിന്റെ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - City Flower-Four Mega Days- Biggest Discount Festival From wednesday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.