ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദന്റെ അനുശോചന

പരിപാടിയിൽ നിന്ന്

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ നവോദയ അനുശോചിച്ചു

യാംബു: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

നവോദയ യാംബു രക്ഷാധികാരി അജോ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ വിനയൻ പാലത്തിങ്ങൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബവേദി കൺവീനർ വിപിൻ തോമസ് ആനത്തലവട്ടം ആനന്ദന്റെ രാഷ്ട്രീയജീവിത ഓർമകൾ പങ്കുവെച്ചു.

ആനത്തലവട്ടം ആനന്ദന്റെ ത്യാഗപൂർണമായ ജീവിതം പുതിയ തലമുറക്ക് ഏറെ മാതൃകാപരമാണെന്നും അദ്ദേഹത്തിന്റെ പാതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ടെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ്‌ സ്വാഗതവും രാജീവ് തിരുവല്ല നന്ദിയും പറഞ്ഞു.

Tags:    
News Summary - Navodaya mourns death of Ananthalavattam Anand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.