representative image

ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി

ന്യൂഡൽഹി: നിർദിഷ്ട എരുമേലി (ശബരിമല) വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതായി ലോക്സഭയിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആന്‍റോ ആന്‍റണി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.

മധുര വിമാനത്താവളം ഉൾപ്പെടെ നിർദിഷ്ട വിമാനത്താവളത്തിൽനിന്ന് 150 കിലോമീറ്ററിനുള്ളിൽ നിലവിലുള്ള എല്ലാ സിവിൽ എയർപോർട്ടുകളുടെയും ആഘാത വിലയിരുത്തൽ നടത്താനും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ഇംപാക്റ്റ് ഡേറ്റ പരിശോധിക്കാനും വ്യോമയാന വകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്. പദ്ധതിപ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി അറിയിച്ചു.

എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവ സങ്കേതത്തിൽനിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിൽനിന്നും നിർദേശം ലഭിച്ചാൽ പരിഗണിക്കുമെന്ന് പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദ്ര യാദവ് ആന്‍റോ ആന്‍റണിയെ അറിയിച്ചു. 

Tags:    
News Summary - Defense Ministry permission for Sabarimala airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.