സർക്കാർ ജീവനക്കാരുടെ ആർ.എസ്.എസ് നിരോധനം നീക്കി രാജസ്ഥാനും

ജയ്പുർ: ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. 52 വർഷമായി നിലനിൽക്കുന്ന നിരോധനമാണ് നീക്കിയത്. നേരത്തേ ആർ.എസ്.എസിന്റെ ഭാഗമാകുന്നതിനുള്ള കേന്ദ്രജീവനക്കാരുടെ വിലക്ക് നീക്കിയിരുന്നു.

1966ൽ ഇന്ദിര ഗാന്ധി ഏർപ്പെടുത്തിയ നിരോധനമാണ് മോദി സർക്കാർ നീക്കിയത്. ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ ചേരാനുള്ള വിലക്ക് നീക്കിയിരുന്നു.

Tags:    
News Summary - Rajasthan lifted the ban on RSS for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.