ഓട്ടോ ഡ്രൈവർക്ക് മറ്റു ഡ്രൈവർമാരുടെ മർദനം; പ്രതിഷേധം

മംഗളൂരു: പണമ്പൂർ ബീച്ച് റോഡിൽ ഓട്ടോഡ്രൈവറെ മറ്റു ഡ്രൈവർമാർ ചേർന്ന് മർദിച്ചതായി പരാതി. മംഗളൂരു ബന്ദർ സ്വദേശി കെ. അറഫാത്താണ് (30) അക്രമത്തിനിരയായത്. മംഗളൂരു നഗരത്തിൽ സർവിസ് നടത്താൻ അനുമതിയുള്ള ഡ്രൈവറാണ് അറഫാത്ത്. തങ്ങളുടെ പരിധിയിൽനിന്ന് യാത്രക്കാരെ കയറ്റരുതെന്ന് പറഞ്ഞ് പണമ്പൂർ ബീച്ചിലെ നാല് ഓട്ടോറിക്ഷ ഡ്രൈവർമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അറഫാത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അക്രമത്തിനെതിരെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സംഘടന മംഗളൂരു വെന്റ് ലോക് പരിസരത്ത് പ്രതിഷേധിച്ചു. മംഗളൂരു നഗര പെർമിറ്റുള്ള ഡ്രൈവർമാർക്ക് ഏത് ഭാഗത്തും സർവിസ് നടത്താൻ അവകാശമുണ്ടെന്ന് അവർ പറഞ്ഞു.

Tags:    
News Summary - Harassment of auto drivers by other drivers; protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.