ലുലു ബ്യൂട്ടിഫെസ്റ്റ് സമാപിച്ചു

ബംഗളൂരു: നാലു ദിവസങ്ങളിലായി നടന്ന ലുലു ബ്യൂട്ടിഫെസ്റ്റിന് സമാപനം. മുന്നൂറിലധികം മത്സരാർഥികൾ ഷോയിൽ‌ പങ്കെടുത്തു.

ഫൈനൽ റൗണ്ടിലെത്തിയ 20 പേരിൽനിന്ന് ബംഗളൂരു സ്വദേശി ചിന്മയി ലുലു ബ്യൂട്ടി ക്വീനായും കുശാൽ കെ.പി. ലുലു മാൻ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സർട്ടിഫിക്കറ്റും ജേതാക്കൾക്ക് സമ്മാനിച്ചു.

ബംഗളൂരു സ്വദേശി അശ്വിനി സി, ലക്ഷിത എന്നിവരാണ് ബ്യൂട്ടി ക്വീൻ വിഭാഗത്തിലെ ആദ്യ റണ്ണറപ്പുകൾ.

മൈസൂരു സ്വദേശി രവിതേജ്, അഭിജിത്ത് എന്നിവരാണ് മാൻ ഓഫ് ദി ഇയർ വിഭാഗത്തിലെ റണ്ണറപ്പുകൾ. സിനിമാതാരങ്ങളായ രാധിക നാരായൺ, രാഹുൽ മാധവ്, തേജു ബെലവാഡി എന്നിവർ അതിഥികളായി പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

Tags:    
News Summary - Lulu Beautyfest has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.