ശ്ലഥബിംബങ്ങൾ

ഒരേ കിടപ്പാണ് ഞാൻ.

പുറത്ത് വെയിൽ പരന്ന്

ഉച്ചയിൽ തിളയ്ക്കുന്നു തീ പോൽ.

പൂച്ചപ്പാദത്താലന്തി ചായുന്നു.

ജനൽ കർട്ടനപ്പുറം

കാണാവുന്നു

പൊട്ടിയ സ്ലേറ്റുപോൽ ആകാശം.

അങ്ങിങ്ങ്

കണ്ണു ചിമ്മും നരച്ച നക്ഷത്രങ്ങൾ.

ഇരുട്ടിൽ,

വിളറി വെളുത്ത കടലാസ് പൂക്കളുടെ

മണമില്ലാ അനക്കങ്ങൾ...

ആരും വരാനില്ല.

മേശമേൽ

അനാഥമായ ഒഴിഞ്ഞ കൂജ!

ഉറുമ്പരിച്ച വറ്റിൻ മണികൾ.

മുറിയിൽ,

ഘനീഭവിച്ച ഉഷ്ണത്തിൻ പനി മണം

മലർക്കെ തുറന്നിട്ട

ഒഴിഞ്ഞ ഡയറിത്താളുകളിൽ

ഒറ്റവര പോലെ മൗനം.

ഒരേ കിടപ്പാണ്

ചുണ്ടിൽ

ചവർക്കുന്നുണ്ട്

ഓർമകളുടെ നീറ്റലുകൾ..

Tags:    
News Summary - Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.