Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയൂക്കോ ബാങ്കിൽ...

യൂക്കോ ബാങ്കിൽ കേന്ദ്ര സർക്കാർ ഓഹരി പങ്കാളിത്തം കുറക്കുന്നു

text_fields
bookmark_border
uco bank
cancel

കൊൽക്കത്ത: കേന്ദ്ര സർക്കാറിന്റെ ഓഹരി വിഹിതം നിലവിലെ 95.39 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറക്കുമെന്ന് യൂക്കോ ബാങ്ക് അറിയിച്ചു. ചുരുങ്ങിയ പൊതു ഓഹരി വിഹിതം സംബന്ധിച്ച സെബി മാനദണ്ഡം പാലിക്കുന്നതിനാണ് ഇത്. ഓഹരി വിഹിതം കുറക്കുന്നതിന് ആഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇത് നീട്ടി നൽകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ഇതിനുപുറമെ, നാല് പൊതുമേഖലാ ബാങ്കുകൾ കൂടി സർക്കാർ ഓഹരി കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

മൂലധന പര്യാപ്തത 16.98 ശതമാനമുള്ളതിനാൽ വളർച്ചക്ക് കൂടുതൽ ഓഹരി നിക്ഷേപം ആവശ്യമില്ലെങ്കിലും സെബി മാനദണ്ഡം പാലിക്കുന്നതിനായി സർക്കാർ വിഹിതം കുറക്കുകയാണെന്ന് യൂക്കോ ബാങ്ക് പറഞ്ഞു. ഈ സാമ്പത്തിക വർഷം തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. പൊതു ഓഹരി നിക്ഷേപകർക്കായി 400 കോടി ഓഹരികൾ പുറപ്പെടുവിക്കാനും ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovernmentUCO BankBusiness News
News Summary - Govt to reduce stake in UCO Bank
Next Story