Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎജുകഫെ:...

എജുകഫെ: വിദ്യാർഥികളും രക്ഷിതാക്കളും അറിയേണ്ടതെല്ലാം

text_fields
bookmark_border
എജുകഫെ: വിദ്യാർഥികളും രക്ഷിതാക്കളും അറിയേണ്ടതെല്ലാം
cancel
camera_alt

ഡോ. സൗമ്യ സരിൻ, ബെൻസൺ തോമസ്, ആൻഡ്രൂ ഡാനിയൽ, ഡോ. ശരീഫ്

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ പത്താം സീസണിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കാനെത്തുന്നത് പ്രമുഖർ.

പുതുകാലത്തിന്‍റെ കരിയർ സാധ്യതകളും മനഃശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ജനുവരി 12 ഞായർ, 13 തിങ്കൾ ദിവസങ്ങളിൽ ദുബൈ മിേല്ലനിയം എയർപോർട്ട് ഹോട്ടലിലാണ് എജുകഫെ അരങ്ങേറുന്നത്. ഉച്ചക്ക് 12.30 മുതൽ രാത്രി എട്ടു മണി വരെയാണ് മേളയിലെ സന്ദർശക സമയം. ആരോഗ്യ വിദഗ്ധയും ലൈഫ് സ്റ്റൈൽ വ്ലോഗറുമായ ഡോ. സൗമ്യ സരിൻ പാരന്‍റിങ് സംബന്ധിച്ച സെഷൻ നയിക്കും. സ്കോളർഷിപ്- വിദേശ പഠന വിദഗ്ധൻ ആൻഡ്രൂ ഡാനിയൽ വിദേശ പഠനത്തിന്‍റെ സാധ്യതകൾ സംബന്ധിച്ചും സ്കോളർഷിപ്പുകളെ കുറിച്ചും പ്രത്യേക സെഷന് നേതൃത്വം നൽകും.

റോബോട്ടിക്സ് സാങ്കേതികവിദ്യാ വിദഗ്ധൻ ബെൻസൺ തോമസ് ‘സ്റ്റെം’ എജുക്കേഷൻ വഴിയുള്ള ഭാവി സാധ്യതകളെക്കുറിച്ച് സദസ്സുമായി സംവദിക്കും. കരിയർ കൗൺസലിങ് വിദഗ്ധനായ ഡോ. ശരീഫാണ് കരിയർ മാപ്പിങ് ആൻഡ് കൗസലിങ് എന്ന സെഷന് നേതൃത്വം നൽകുന്നത്.

ഈ പ്രധാന സെഷനുകൾക്കൊപ്പം പ്രമുഖരായ അധ്യാപകർ, നിരവധി നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾ എന്നിവർ നയിക്കുന്ന സെഷനുകളും മേളയുടെ രണ്ടുദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ 50ഓളം സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തുന്നുണ്ട്. അതോടൊപ്പം വിവിധ കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്ന വിവിധ സെഷനുകളും അരങ്ങേറും.

ബിരുദം, ബിരുദാനന്തര ബിരദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. വിവിധയിടങ്ങളിലേക്ക് അഡ്മിഷന് ആവശ്യമായ യോഗ്യത, ഫീസ്, സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ചും മനസ്സിലാക്കാം. നവീനമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ്, സ്പേസ് സയൻസ് തുടങ്ങിയവയിലേക്ക് വഴിതുറക്കുന്ന കോഴ്സുകളും പരിചയപ്പെടാനവസരമുണ്ടാകും. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം.

പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.

‘എജുകഫെ’ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് സമ്മാനം

ദുബൈ: ‘എജുകഫെ’ വേദിയിലെ യൂനിവേഴ്സിറ്റികളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ സന്ദർശിക്കുന്നവർക്ക് പ്രത്യേക സമ്മാനം നേടാൻ അവസരം.

കുട്ടികളുടെ ഭാവി മികവുറ്റതാക്കാൻ സഹായിക്കുന്ന മികച്ച സ്ഥാപനങ്ങൾ തേടി വരുന്ന രക്ഷിതാക്കൾക്കാണ് കുടുംബത്തോടൊപ്പം വിനോദത്തിന് അവസരമൊരുക്കുന്ന സമ്മാനം ഒരുക്കിയിട്ടുള്ളത്.

‘എജുകഫെ’ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക് വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന് സൗജന്യ വൗചറാണ് ലഭിക്കുക. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കൊപ്പമോ കുട്ടികളുടെ ഐ.ഡി കാർഡുമായോ വരുന്നവർക്കാണ് വൗചർ നേടാൻ അവസരമുണ്ടാവുക. വയനാട്ടിലെ വിവിധ പ്രീമിയം ലക്ഷ്വറി റിസോർട്ടുകളിൽ ഒരു ദിവസത്തെ സൗജന്യ താമസത്തിനാണ് ഈ വൗചർ  ഉപയോഗിക്കാൻ കഴിയുക. രണ്ട് മുതിർന്നവർക്കും 10 വയസ്സിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികൾക്കുമാണ് ഇതുപയോഗിച്ച് പ്രവേശനം ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationUAE NewsMadhyamam EducafeCareer Guidence
News Summary - Educafe for career guidence
Next Story