Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ, എൻജിനീയറിങ്...

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം; അറിഞ്ഞിരിക്കണം ആവശ്യമായ സർട്ടിഫിക്കറ്റുകൾ

text_fields
bookmark_border
Engineering Admission
cancel

മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷയുടെ അപേക്ഷ സമർപ്പണം ആരംഭിക്കുകയും കേരളത്തിലെ എൻജിനീയറിങ്/ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷക്ക് അപേക്ഷ സമർപ്പണം ആരംഭിക്കാനുമിരിക്കെ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് സംശയങ്ങൾ ഏറെയാണ്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഏതെല്ലാം, അനുവദിക്കേണ്ട അധികാരി ആരെന്നതും സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ശരിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ സംവരണം/ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ശരിയായ സംവരണ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെ ബന്ധപ്പെട്ട കാറ്റഗറിയിൽ പ്രവേശനത്തിന് പരിഗണിക്കില്ല. ഇവരെ ജനറൽ വിഭാഗത്തിലായിരിക്കും പരിഗണിക്കുക.

നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്

നീറ്റ്, കീം എന്നിവക്ക് സമർപ്പിക്കേണ്ട നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകൾ (എൻ.സി.എൽ) വ്യത്യസ്തമാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം (എസ്.ഇ.ബി.സി) നിൽക്കുന്ന വിദ്യാർഥികൾക്കാണ് ‘കീം’ പ്രവേശന നടപടികളിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിലൂടെ സംവരണം ലഭിക്കുന്നത്. ഈഴവ, മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പിന്നാക്ക ഹിന്ദു, ധീവര/ അനുബന്ധ സമുദായങ്ങൾ, വിശ്വകർമ/ അനുബന്ധ സമുദായങ്ങൾ, പിന്നാക്ക ക്രിസ്ത്യൻ, കുശവ/ അനുബന്ധ സമുദായങ്ങൾ, കുടുംബി എന്നിവയാണ് എസ്.ഇ.ബി.സിയിൽ വരുന്ന സമുദായങ്ങൾ. ഇവർക്ക് കീം പ്രവേശനത്തിൽ സംവരണം ലഭിക്കാൻ വില്ലേജ് ഓഫിസർ വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റാണ് വേണ്ടത്. വില്ലേജ് ഓഫിസർ അനുവദിക്കുന്ന തൊഴിൽ ആവശ്യാർഥമുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ നിരസിക്കുകയും സംവരണത്തിന് പരിഗണിക്കുകയുമില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കീം വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകും. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’, എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷകളുടെ അപേക്ഷ സമർപ്പണത്തിന് വില്ലേജ് ഓഫിസർ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനിൽനിന്നാണ് ‘നീറ്റ്’ ആവശ്യത്തിന് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. എന്നാൽ, തഹസിൽദാർ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് കീം പ്രവേശനത്തിന് സ്വീകാര്യമല്ല. നീറ്റ് ആവശ്യാർഥമുള്ള സർട്ടിഫിക്കറ്റ് നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 96ാം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളാണ് ഇ.ഡബ്ല്യു.എസ് പരിധിയിൽ വരുന്നത്. ഇവർക്ക് സംവരണ ആനുകൂല്യം ലഭിക്കാനും റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. കീം അപേക്ഷ സമർപ്പിക്കുന്ന ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അർഹതയുള്ളവർ വില്ലേജ് ഓഫിസറിൽനിന്നാണ് നിശ്ചിത മാതൃകയിലുള്ള ഇൻകം ആൻഡ് അസെറ്റ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. നീറ്റ്, ജെ.ഇ.ഇ പരീക്ഷ ആവശ്യങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് തഹസിൽദാരുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനിൽനിന്നാണ് വാങ്ങേണ്ടത്. മാതൃക നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 94ാം പേജിൽ.

ജാതി സർട്ടിഫിക്കറ്റ്

പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾക്ക് കീം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത് തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റാണ്. നീറ്റ്, ജെ.ഇ.ഇ പരീക്ഷ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റും തഹസിൽദാരിൽ കുറയാത്ത റാങ്കിൽനിന്നുള്ള ഉദ്യോഗസ്ഥനിൽനിന്നായിരിക്കണം. മാതൃക നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 99ാം പേജിൽ ചേർത്തിട്ടുണ്ട്. രണ്ട് സർട്ടിഫിക്കറ്റുകളും അനുവദിക്കേണ്ടത് തഹസിൽദാർ ആണെങ്കിലും ഇവയുടെ മാതൃകയിൽ മാറ്റമുള്ളതിനാൽ വെവ്വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതാണ് അഭികാമ്യം.

മൈനോറിറ്റി സർട്ടിഫിക്കറ്റ്

അപേക്ഷകൻ ന്യൂനപക്ഷ സമുദായത്തിൽ ഉൾപ്പെടുന്നയാളാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റാണിത്. കേരളത്തിൽ പ്രധാനമായും മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളവർക്കാണ് ന്യൂനപക്ഷ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്. കേരളത്തിൽ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിൽ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്കുള്ള മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് പരിഗണിക്കാനാണ് മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. സംവരണ ആവശ്യാർഥം നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നവർ മൈനോറിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കീം പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർക്ക് വില്ലേജ് ഓഫിസറിൽനിന്നുള്ള മൈനോറിറ്റി സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസരേഖയിൽ അപേക്ഷകന്‍റെ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും.

റിലേഷൻഷിപ് സർട്ടിഫിക്കറ്റ്

കീം പ്രവേശനത്തിലെ എൻ.ആർ.ഐ സീറ്റിലേക്ക് ഉൾപ്പെടെ അപേക്ഷകനും സ്പോൺസറും തമ്മിലുള്ള ബന്ധുത്വം തെളിയിക്കാനുള്ള റിലേഷൻഷിപ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്നാണ് വാങ്ങേണ്ടത്.

വരുമാന സർട്ടിഫിക്കറ്റ്

എസ്.സി/എസ്.ടി/ഒ.ഇ.സി ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്കോളർഷിപ് എന്നിവ ലഭിക്കുന്നതിന് വില്ലേജ് ഓഫിസറിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

കീം പ്രവേശനത്തിന് നേറ്റിവിറ്റി തെളിയിക്കാൻ അപേക്ഷകന്‍റെ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. അല്ലെങ്കിൽ അപേക്ഷകന്‍റെ മാതാപിതാക്കളിൽ ആരുടെയെങ്കിലും കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും ആവശ്യമാണ്. അല്ലെങ്കിൽ അപേക്ഷകന്‍റെയോ മാതാപിതാക്കളുടെയോ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന പാസ്പോർട്ട് സമർപ്പിക്കാം. ഇവർ കുട്ടിയും മാതാവ്/പിതാവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കണം. അല്ലെങ്കിൽ ജനനം രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള (തദ്ദേശസ്ഥാപനം) വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകുന്ന, അപേക്ഷകന്‍റെയോ മാതാവ്/പിതാവിന്‍റെയോ കേരളത്തിലെ ജന്മസ്ഥലം കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ അപേക്ഷകനോ അപേക്ഷന്‍റെ പിതാവോ മാതാവോ കേരളത്തിലാണ് ജനിച്ചതെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസർ/ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നീറ്റ് യു.ജി നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് മാർച്ച് 31നകം അനുവദിച്ചതാകണം

തിരുവനന്തപുരം: നീറ്റ്-യു.ജി പരീക്ഷക്ക് അപേക്ഷിക്കുന്ന സംവരണത്തിന് അർഹതയുള്ള ഒ.ബി.സി വിദ്യാർഥികൾ സമർപ്പിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എൻ.സി.എൽ) 2023 മാർച്ച് 31നകം അനുവദിച്ചതായിരിക്കണമെന്ന് വ്യവസ്ഥ. മുൻ വർഷങ്ങളിൽ ഇല്ലാത്ത വ്യവസ്ഥയാണിത്.

2022 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ അനുവദിച്ചതായിരിക്കണം സർട്ടിഫിക്കറ്റ്. ഓൺലൈൻ അപേക്ഷ സമർപ്പണ സമയത്ത് സർട്ടിഫിക്കറ്റിന് പകരം നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സമർപ്പിക്കാനും അവസരമുണ്ട്. പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ അനുബന്ധമായി (പേജ് 98) എൻ.സി.എൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച സത്യവാങ്മൂല മാതൃക ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് 2023 മാർച്ച് 31നകം സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന വ്യവസ്ഥയുള്ളത്.

എൻ.സി.എൽ സർട്ടിഫിക്കറ്റ് മാതൃക ഇൻഫർമേഷൻ ബുള്ളറ്റിന്‍റെ 96ാം പേജിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.സി/ എസ്.ടി സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് എന്നിവക്ക് പകരവും ഓൺലൈൻ അപേക്ഷ സമയത്ത് സത്യവാങ്മൂലം അപ്ലോഡ് ചെയ്താൽ മതിയാകും. ഈ രണ്ടു സർട്ടിഫിക്കറ്റുകളും 2022 ഏപ്രിൽ ഒന്നിനു ശേഷം അനുവദിച്ചതാകണമെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical and Engineering AdmissionRequired Certificates
News Summary - Medical and Engineering Admission; Must Know Required Certificates
Next Story