Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിക്കടത്ത്:...

ലഹരിക്കടത്ത്: ഷാനവാസിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടില്ല -എസ്.പി, വിശദമായി അന്വേഷിക്കാൻ കൂടുതൽ സമയമെടുക്കും

text_fields
bookmark_border
police report
cancel

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ. ഷാനവാസിനെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്തരം റിപ്പോർട്ട് എസ്.പിക്ക് തന്നുവെന്ന വാർത്ത ശരിയല്ല.

ഷാനവാസിനെതിരെ നിലവിൽ ഇ-മെയിലായും കത്തായും നേരിട്ടും നിരവധി പരാതി ലഭിച്ചിട്ടുണ്ട്. ഇത് ജില്ല സ്പെഷൽ ബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഈ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ. വിശദമായി അന്വേഷിക്കാൻ കൂടുതൽ സമയമെടുക്കും. റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. ആ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMdrug smuggling case
News Summary - Alappuzha drug smuggling case
Next Story