Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളിയുടെ വോട്ടേഴ്‌സ്...

പള്ളിയുടെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് പേര് ഒഴിവാക്കിയതിനെച്ചൊല്ലി സംഘര്‍ഷം

text_fields
bookmark_border
Vinod And Saji who Was Injured in the conflict
cancel
camera_alt

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനോദും സജിയും

വെള്ളറട: പള്ളി ഭരണസമിതിയുടെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് 93 പേരുടെ പേര് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. മണത്തോട്ടം സി.എസ്.ഐ സഭയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ വിനോദ് (33), സജി (24) എന്നിവര്‍ക്ക് പരിക്കേറ്റു. കൈക്കും ഷോള്‍ഡറിനും പൊട്ടലുണ്ട്. ഇരുവരും വെള്ളടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചര്‍ച്ചിന് സമീപമുള്ള സഹോദരങ്ങളാണ് ആക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. പള്ളിയിലെ പ്രധാന ചുമതല വഹിച്ചിരുന്നവരുടെ പേരുകളടക്കമാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് ഇപ്പോഴത്തെ ഭരണസമിതി നീക്കം ചെയ്തതത്രെ. ഇതുസംബന്ധിച്ച പരാതി മഹായിടവകക്കും ബന്ധപ്പെട്ട അധികൃതർക്കും നല്‍കിയിട്ടുണ്ടായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. വിനോദിന്റെയും സജിയുടെയും പരാതിയില്‍ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchInjuryVoter listTrivandrumAttack
News Summary - Controversy over exclusion of name from voter list of church
Next Story