Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് 23 വർഷം കഠിനതടവ്

text_fields
bookmark_border
Court verdict
cancel

അടൂർ: പോക്സോ കേസ് പ്രതിക്ക് 23 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പള്ളിക്കൽ വാക്കയിൽ പ്ലാവിള വീട്ടിൽ വിനോദിനെ (52) ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് എ. സമീറാണ് വിധി പറഞ്ഞത്. പിഴയടച്ചാൽ 1.50 ലക്ഷം രൂപ അതിജീവതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി അധിക കഠിനതടവും വ്യവസ്ഥ ചെയ്തു. സ്വന്തം വീട്ടിൽ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വിനോദ് തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയാണ് ഉപദ്രവിച്ചത്.

വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ചാൽ മതി. അടൂർ പൊലീസ് എസ്.ഐ ആയിരുന്ന വിമൽ രംഗനാട് കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - POCSO case accused gets 23 years imprisonment
Next Story