Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊയിലാണ്ടി സബ് ജയിൽ...

കൊയിലാണ്ടി സബ് ജയിൽ ചാടിയ പ്രതിയെ താമരശ്ശേരിയിൽ പിടികൂടി

text_fields
bookmark_border
Anas
cancel
camera_alt

അനസ്

കൊയിലാണ്ടി: രാവിലെ ജയിൽ ചാടി രക്ഷപ്പെട്ട പ്രതിയെ വൈകീട്ടോടെ പിടികൂടി. സബ്ജയിലിൽനിന്ന് ചാടിപ്പോയ താമരശ്ശേരി ചാലക്കര അനസിനെ (26) താമരശ്ശേരി പള്ളിപ്പുറം പാടിക്കലിൽ വെച്ചാണ് പിടികൂടിയത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജനറേറ്ററിൽനിന്ന് ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ ഈ മാസം 17ന് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത അനസിനെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തിരുന്നു.

തുടർന്നാണ് കൊയിലാണ്ടി സബ് ജയിലിൽ എത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് കുളിക്കാൻ കൊണ്ടുപോയ സ്ഥലത്തുനിന്നാണ് ജയിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി പുറത്തേക്കു ചാടി രക്ഷപ്പെട്ടത്. പൊലീസും ജയിൽ ജീവനക്കാരും തിരച്ചിൽ തുടങ്ങി. നാലരയോടെ പിടിയിലായി. ജയിൽ ഉദ്യോഗസ്ഥരായ ടി.കെ. മനോജ്, സുബിൻ ലാൽ, ഷഫീർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The accused, who had jumped from the Koilandi Sub Jail, was caught in Thamarassery
Next Story