Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാർഷികച്ചന്തയിൽ...

കാർഷികച്ചന്തയിൽ വൻ ജനപങ്കാളിത്തം

text_fields
bookmark_border
ബഹ്റൈനി കാർഷികച്ചന്ത
cancel
camera_alt

ബഹ്റൈനി കാർഷികച്ചന്തയിൽ എത്തിയവരുടെ തിരക്ക്

മനാമ: നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്‍റുമായി സഹകരിച്ച് മുനിസിപ്പൽ, കാർഷികമന്ത്രാലയം സംഘടിപ്പിക്കുന്ന കാർഷികച്ചന്തയിൽ വൻ ജനപങ്കാളിത്തം.ഡിസംബർ 10ന് ബുദയ്യ ഗാർഡനിൽ ആരംഭിച്ച ചന്ത നാലാഴ്ച പിന്നിട്ടപ്പോൾ സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളുമടക്കം 60,000ലധികം പേരാണ് സന്ദർശിച്ചത്. വിവിധതരം വിനോദപരിപാടികൾ ചന്തയോടനുബന്ധിച്ച് ഒരുക്കിയത് കൂടുതൽപേരെ ആകർഷിച്ചിട്ടുണ്ട്.

കുട്ടികൾക്കായി മൂൺ കിഡ്സ് വില്ലേജ് എന്നപേരിൽ പ്രത്യേക ഭാഗവും ഒരുക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന കാർഷികച്ചന്തയിൽ വരും ദിവസങ്ങളിൽ കൂടുതൽപേർ എത്തുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. ആദ്യവർഷ കാർഷികച്ചന്തയിൽ കേവലം 11 തദ്ദേശീയ കർഷകരാണുണ്ടായത്. എന്നാൽ, ഓരോ വർഷവും കൂടുതൽ കർഷകരും കാർഷികമേഖലയിലുള്ള കമ്പനികളും രംഗത്തുവരുന്നത് കാർഷികച്ചന്തക്ക് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Agricultural market in Budaiya Garden
Next Story