Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാർമേഴ്സ്...

ഫാർമേഴ്സ് മാർക്കറ്റിന് നാളെ തുടക്കമാവും

text_fields
bookmark_border
ഫാർമേഴ്സ് മാർക്കറ്റിന് നാളെ തുടക്കമാവും
cancel

മനാമ: 11ാമത് ഫാർമേഴ്സ് മാർക്കറ്റിന് നാളെ ബുദയ്യ പാർക്കിൽ തുടക്കമാവും. രാവിലെ ഏഴു മുതൽ ആരംഭിക്കുന്ന മാർക്കറ്റ് തദ്ദേശീയ കർഷകരെയും കാർഷിക വിളകളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് സംഘടിപ്പിക്കുന്നത്. ‘പ്രാദേശിക ഉൽപന്ന ചാമ്പ്യൻസ്’ എന്ന പേരിലാണ് ഇപ്രാവശ്യത്തെ മാർക്കറ്റ്.

നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്‍റിന്‍റെ സഹകരണത്തോടെ മുനിസിപ്പൽ, കാർഷിക മന്ത്രാലയമാണ് ഇതൊരുക്കുന്നത്. ബഹ്റൈന്‍റെ കാർഷിക സംസ്കാരം മെച്ചപ്പെടുത്തുന്നതിനും തദ്ദേശീയ ഉൽപന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിനുമുദ്ദേശിച്ചാണ് വർഷംതോറും മാർക്കറ്റ് നടത്തുന്നത്. ഇപ്രാവശ്യം എസ്.ടി.സി ബഹ്റൈന്‍റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ സന്ദർശകരെയാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainFarmers Market
Next Story