Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅഞ്ചു മിനിക്കഥകൾ

അഞ്ചു മിനിക്കഥകൾ

text_fields
bookmark_border
അഞ്ചു മിനിക്കഥകൾ
cancel

1) ഉമ്മാ എന്ന വിളിക്കു പകരം മമ്മീ എന്ന് വിളിച്ചതിന്റെ പേരിൽ കലാപകാരികളിൽ നിന്നും രക്ഷകിട്ടിയതിനു ശേഷമാണ് ഭാഷയെ അവൾ അഗാധമായി സ്നേഹിക്കാൻ തുടങ്ങിയത്.

2) കുട്ടിക്ക് തന്റെ പിതാവ് ഇട്ട പേര് ഭാര്യ മാറ്റി വിളിച്ചപ്പോഴാണ് അയാളുടെ ദാമ്പത്യം തകർന്നു തുടങ്ങിയത്.

3) ജാതിയും മതവുമൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ പേര് ചോദിക്കുന്ന തരത്തിലേക്കു മലയാളി മാറിത്തുടങ്ങിയപ്പോൾ ചില നാമങ്ങൾ വാടകക്കരാറുകളുടെ പുറത്തു മാറ്റിനിർത്തപ്പെടുന്നു.

4) കലാപത്തീ ആളിപ്പടർന്ന അഭിശപ്ത നാളുകളിൽ പേരിനെ സുന്ദരമായ കള്ളത്തിൽ പൊതിഞ്ഞു കൊണ്ടാണയാൾ ആർത്തലച്ചു വന്ന മരണത്തെ മുറിച്ചുകടന്നത്.

5) ഒരു പേരിൽ എന്തിരിക്കുന്നു എന്ന് മഹാനായ ഷേക്സ്പിയർ. പേരാണ് ഒരാളുടെ മരണം തീരുമാനിക്കുന്നതെന്ന് അഭിനവ വർഗീയ കോമരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storiesbahrain
News Summary - Five short stories
Next Story