Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാജ...

വ്യാജ റിക്രൂട്ട്മെന്‍റ്; തംകീനിൽനിന്ന് ഫണ്ട് തട്ടിയ പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

മനാമ: വ്യാജ റിക്രൂട്ട്മെന്‍റ് വഴി തംകീൻ തൊഴിൽ ഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിലുൾപ്പെട്ട പ്രതികൾ പിടിയിൽ. സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തംകീൻ തൊഴിൽ ഫണ്ടിൽ നിന്നുള്ള സഹായം ഇവർ തട്ടിയെടുത്തത്. കമ്പനി ഉടമയെയും ചോദ്യം ചെയ്തിരുന്നു.

53,720 ദിനാറാണ് ഇവർ തട്ടിയെടുത്തത്. തംകീനിൽ നിന്നുള്ള പരാതിയെ തുടർന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. തംകീൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്.

25 പേരെ തൊഴിലിന് വെച്ചതായാണ് രേഖയിലുണ്ടായിരുന്നത്. എന്നാൽ, ഇതെല്ലാം വ്യാജ തൊഴിൽ കരാറുകൾ തയാറാക്കി പണം തട്ടിയെടുക്കാനായി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. പ്രതികളെ റിമാൻഡ് ചെയ്യാനും പിന്നീട് കേസ് കോടതിയിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudExtorting MoneyRecruitmentBahrain News
News Summary - Fraudulent recruitment- Accused of extorting funds from Tamkeen arrested
Next Story