Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൃഷ്ണൻ...

കൃഷ്ണൻ പൂവ്വത്തിങ്കലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
കൃഷ്ണൻ പൂവ്വത്തിങ്കൽ
cancel
camera_alt

കൃഷ്ണൻ പൂവ്വത്തിങ്കൽ

മനാമ: കഴിഞ്ഞദിവസം ബഹ്റൈനിൽ നിര്യാതനായ മലപ്പുറം സ്വദേശി കൃഷ്ണൻ പൂവ്വത്തിങ്കലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിൽനിന്ന് സന്ദർശനാർഥമാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്.

നടപടിക്രമങ്ങൾക്ക് ഐ.സി. ആർ.എഫ് അംഗവും പ്രതിഭരക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ നേതൃത്വം നൽകി. പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, ബി.കെ.എസ്.എഫ് അംഗങ്ങളായ മനോജ് വടകര, ഷീജു, കൃഷ്ണന്റെ സൗദി പാർട്ടൺമാരായ ബഷീർ, അൻസാർ, സന്തോഷ് തുടങ്ങിയവരും മോർച്ചറിയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsdeath news
News Summary - Poovvthingal Krishna's corpse took back to the home country.
Next Story