Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രദ്ധേയമായി റഫ...

ശ്രദ്ധേയമായി റഫ ഈദ്‌ ഗാഹ്‌

text_fields
bookmark_border
ശ്രദ്ധേയമായി റഫ ഈദ്‌ ഗാഹ്‌
cancel
camera_alt

റിഫ ലുലു ഹൈപ്പർ മാർക്കറ്റിന്‌ സമീപത്ത് നടന്ന ഈദ്‌ ഗാഹ്

മനാമ: ബഹ്‌റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ശ്രദ്ധേയമായി. റിഫ ലുലു ഹൈപ്പർ മാർക്കറ്റിന്‌ സമീപത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്‌ ഗാഹിലെ നമസ്കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകി.

2007ൽ ആരംഭിച്ച്‌ ഏതാണ്ട്‌ 17 വർഷമായി മലയാളികൾക്കായി നടന്നു വരുന്ന ഈദ്‌ ഗാഹാണ്‌ റഫ ഈദ്‌ ഗാഹ്‌. ഒരു മാസക്കാലം കൊണ്ട്‌ നേടിയെടുത്ത ചൈതന്യം ആത്മീയ വിശുദ്ധിയും തുടർന്നുള്ള ജിവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ സാധിക്കണമെന്നും അതുവഴി ഉത്തമ മനുഷ്യനായി നിലകൊള്ളാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഖുതുബയിലൂടെ ഉദ്ബോധിപ്പിച്ചു.

ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌, ജനറൽ കൺവീനർ റഹീസ്‌ മുള്ളങ്കോത്ത്‌, കൺവീനർമാരായ നവാസ്‌ ഒ.പി, റിഫ്ഷാദ്‌ എന്നിവരും സുഹൈൽ മേലടി, നവാഫ്‌ ടി.പി, നസീഫ്‌ ടി.പി, ഇസ്‌മയിൽ പാലൊളി, അലി ഉസ്മാൻ, അൽ അമീൻ, ഓവി മൊയ്തീൻ, ആദം ഹംസ, റിഫ ഇസ്‌ലാമിക്‌ മദ്‌റസ ടീച്ചർമാരായ നസീമ സുഹൈൽ, നാസില, സാജിത, ആയിഷാ സക്കീർ എന്നിവരും സീനത്ത്‌ സൈഫുല്ല, നാശിത നസീഫ്‌, ആമിന നവഫ്‌, മുഹ്‌സിന റഹീസ്‌ എന്നിവർ ഈദ്‌ ഗാഹ്‌ സംഘാടനത്തിന്‌ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid GahEid ul Fitr 2024
News Summary - Rafa Eid Gah
Next Story