Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആറു...

ആറു മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരായത് 10,000 പേർ

text_fields
bookmark_border
overnment employees
cancel

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സർക്കാർ ജോലിയിൽ 10,000 പേർ പ്രവേശിച്ചതായി റിപ്പോർട്ട്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയാണ് ഈ കണക്ക്. അൽ-അൻബ കണക്കുകൾ പ്രകാരം, 9786 പേർ വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസം, വൈദ്യുതി, ജലം എന്നീ മന്ത്രാലയങ്ങളാണ് ഏറ്റവും ഉയർന്ന തൊഴിൽ നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, 1454 പുരുഷന്മാരും സ്ത്രീകളും ഈ കാലയളവിൽ സർക്കാർ ജോലി ഉപേക്ഷിച്ചു. ആഭ്യന്തര, ആശയവിനിമയ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് വിട്ടുപോയവരിൽ ഭൂരിഭാഗം. തൊഴിൽ സംബന്ധമായ വിവരങ്ങൾ 'ആശൽ' സേവനത്തിലൂടെയും അതോറിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളിലൂടെയും ലഭ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employees
News Summary - 10,000 government employees within six months
Next Story