Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. വന്ദന...

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ അപലപിച്ചു

text_fields
bookmark_border
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ അപലപിച്ചു
cancel

കുവൈത്ത് സിറ്റി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അപലപിച്ചു. ഡോ.വന്ദനയുടെ മരണത്തിൽ ആദരാഞ്ജലികളർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സംഘടന വ്യക്തമാക്കി. ലഹരിക്കടിപ്പെട്ട രോഗിയെ അലംഭാവത്തോടെ കൈകാര്യം ചെയ്ത പൊലീസിന്റെ നടപടിയാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കൊല്ലം ജില്ല പ്രവാസി സമാജം അധികാരികളോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Vandana das murder
News Summary - Condemned the murder of Dr. Vandana Das
Next Story