Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജൂബിലി വേദ മഹാ...

ജൂബിലി വേദ മഹാ വിദ്യാലയം ബിരുദദാന ചടങ്ങ്

text_fields
bookmark_border
ജൂബിലി വേദ മഹാ വിദ്യാലയം ബിരുദദാന ചടങ്ങ്
cancel
camera_alt

ജൂബിലി വേദ മഹാ വിദ്യാലയം ബിരുദദാന ചടങ്ങിൽ വിജയം നേടിയ കുട്ടികളും ഡിപ്ലോമ കരസ്ഥമാക്കിയ അധ്യാപകരും സംഘാടകർക്കൊപ്പം

കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സൺഡേ സ്കൂൾ ജൂബിലി വേദ മഹാ വിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023-24 കാലയളവിൽ 10, 12 ക്ലാസുകളിൽ വിജയം നേടിയ കുട്ടികൾക്കും വേദ പ്രവീൺ ഡിപ്ലോമ കരസ്ഥമാക്കിയ അധ്യാപകർക്കും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ചടങ്ങ് ഡോ. ഫിലിപ്പ് വർഗീസ് ഉദ്ഘാടനം ചെയ്തു. മഹാ ഇടവക വികാരി ഫാ.ഡോ.ബിജു ജോർജ് പാറക്കൽ അധ്യക്ഷത വഹിച്ചു. മഹാ ഇടവക സഹവികാരി ഫാ.ലിജു കെ. പൊന്നച്ചൻ, ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് ക്രിസ് ലിൻ ആൻ ജിനു, ജെസ് ലിൻ ജോയ്, ബിജു ജേക്കബ് എന്നിവർ സംസാരിച്ചു. ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ് മാസ്റ്റർ ഷിബു പി.അലക്സ് സ്വാഗതവും സെക്രട്ടറി എബി സാമുവേൽ നന്ദിയും പറഞ്ഞു.

ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, മീഡിയ കോഓർഡിനേറ്ററും ബിരുദദാന ചടങ്ങ് കൺവീനറുമായ ജെറി ജോൺ കോശി, പ്രാർഥനായോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ, ബിജു ഐപ്പ്, സൺഡേ സ്കൂൾ ഭാരവാഹികളായ ബിജോ ഡേവിഡ്, സാമുവേൽ ചാക്കോ, ജേക്കബ് കോശി, ജോജി ജേക്കബ്, ലിസു ജിനു എന്നിവർ സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGraduation ceremony
News Summary - Graduation ceremony
Next Story