Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൗരത്വ നിയമ...

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണം –കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം

text_fields
bookmark_border
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണം –കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം
cancel
camera_alt??? ??????????? ??????????? ?????? ??????????? ??? ????????????? ??????????? ????????????

കുവൈത്ത് സിറ്റി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മുൻ ഭാരവാഹി സാം പൈനുംമൂട്‌ ഉദ്ഘാടനം ചെയ്തു. മണിക്കുട്ടനെ മേഖല പ്രസിഡൻറായും ജിതിൻ പ്രകാശിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മേഖല എക്സിക്യൂട്ടിവ് അംഗം പ്രസാദ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടൻ, ആർ.പി. സുരേഷ്‌, ഷിനി സുനിൽ രാജ്‌ എന്നിവർ സംബന്ധിച്ചു.


ജിതിൻ പ്രകാശ്‌ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര ജനറൽ സെക്രട്ടറി ടി.കെ. സൈജു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് കല പ്രസിഡൻറ് ടി.വി. ഹിക്മത്ത്, മേഖല സെക്രട്ടറി ജിതിൻ എന്നിവർ മറുപടി നൽകി. കല കുവൈത്ത് വാർഷിക സമ്മേളന പ്രതിനിധികളായി 75 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര വൈസ് പ്രസിഡൻറ് ജ്യോതിഷ്‌ ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്ഫർ‌, പ്രജോഷ്‌, വി.വി. രംഗൻ എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി യാത്രയാകുന്ന മെഹ്ബൂല ബി യൂനിറ്റ് അംഗം രാജേഷിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ടി.കെ. സൈജു കൈമാറി. ഷിജിൻ, സുമതി ബാബു, ശോഭ സുരേഷ്, അജീഷ്, മിലൻ, സൗമ്യ, പ്രവീഷ്, ഫിറോസ്, സുഭാഷ്, പ്രസീദ, അരുൺ, വിനോദ് പ്രകാശ്, ഓമനക്കുട്ടൻ, പി.ആർ. ബാബു, നിയാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു. സ്വാഗതസംഘം ചെയർമാൻ കിരൺ ബാബു സ്വാഗതവും ജിതിൻ പ്രകാശ്‌ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskala kuwait
News Summary - kala kuwait-gulf news-kuwait
Next Story