Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കെ.കെ. കൊച്ച്...

‘കെ.കെ. കൊച്ച് സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വം’

text_fields
bookmark_border
kk koch
cancel

കുവൈത്ത് സിറ്റി : ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിന്റെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിമോചനത്തിന് വേണ്ടി ധാരാളമായി എഴുതുകയും സംസാരിക്കുകയും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്‌ത മഹനീയ വ്യക്തിത്വമായിരുന്നു കെ.കെ.കൊച്ച്. സാമൂഹ്യ നീതി യാഥാർത്ഥ്യമാകുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ഉജ്വലമായ ഇടപെടലുകൾ എന്നും സ്‌മരിക്കപ്പെടുന്നതാണ്. ഫാസിസ കാലത്തെ പ്രതിരോധിക്കുന്നതിൽ കെ. കെ കൊച്ച് മുന്നോട്ടുവെച്ച ചിന്തകളും ആശയങ്ങളും മതേതരത്വം പുലർന്നുകാണാൻ ആഗ്രഹിക്കുന്നവർക്ക് എന്നും വെളിച്ചവും കരുത്തും പകരുമെന്നും കെ.ഐ.ജി ചൂണ്ടികാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - ‘K.K. Koch is a personality who stood for social justice’
Next Story
RADO