Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആക്രമിച്ച്...

ആക്രമിച്ച് രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി

text_fields
bookmark_border
ആക്രമിച്ച് രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി
cancel
camera_alt

സംഭവത്തിന്റെ ദൃശ്യവും പ്രതിയും

കുവൈത്ത് സിറ്റി: മറ്റൊരാളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി. ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതിന് പിറകെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി.

എന്നാൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ജാബിർ അൽ അഹ്മദ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newspolice arrestKuwait News
News Summary - Police arrest man who escaped after being attacked
Next Story