Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്തചംക്രമണ...

രക്തചംക്രമണ അസുഖങ്ങൾ; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3,939 മരണം

text_fields
bookmark_border
Hospitals
cancel

മസ്കത്ത്: രക്തചംക്രമണ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3,939 മരണങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാർഷിക സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം പറയുന്നത്.

ഗർഭധാരണം, പ്രസവം, പ്രസവാനന്തരം എന്നിവയിൽ നിന്നുള്ള സങ്കീർണതകൾ ഏറ്റവും കുറവായിരുന്നു. വെറും നാല് കേസുകൾ മാത്രമാണുണ്ടായിരുന്നത്. റോയൽ ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്. അൽ വുസ്ത ഗവർണറേറ്റാണ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്. പകർച്ചവ്യാധികളും പാരാസെറ്റുകളും 590 പേരുടെ ജീവനെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം 622പേരും മുഴകൾ മൂലം 348 പേരും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDeathsCirculatory Disorder
News Summary - Circulatory disorders- 3939 deaths reported last year
Next Story