Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉൗർജ സംരക്ഷണം:...

ഉൗർജ സംരക്ഷണം: ദേശീയതല കേന്ദ്രം സ്ഥാപിക്കുന്നു

text_fields
bookmark_border
ഉൗർജ സംരക്ഷണം: ദേശീയതല കേന്ദ്രം സ്ഥാപിക്കുന്നു
cancel

മസ്കത്ത്: ഉൗർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉൗർജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ദേശീയതലത്തിൽ കർമപദ്ധതികൾ നടപ്പാക്കാൻ ഒമാൻ ഒരുങ്ങുന്നു. ദേശീയതലത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഉൗർജ കാര്യക്ഷമത കേന്ദ്രം ആരംഭിക്കുമെന്ന് ഉൗർജ-ധാതു മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ നാസർ അൽ ഒൗഫി പറഞ്ഞു. കേന്ദ്രത്തിെൻറ പരീക്ഷണ ഘട്ടത്തിെൻറ ചട്ടക്കൂട് തയാറാക്കുന്നതിനുള്ള പ്രാഥമിക ചുമതല വൈദ്യുതി ഉൽപാദന-വിതരണ മേഖലയിലെ സർക്കാർ കമ്പനിയായ നമ ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. ഇൗ വർഷം പകുതിയോടെ ഒമാൻ എനർജി എഫിഷ്യൻസി സെൻററിെൻറ ചട്ടക്കൂട് തയാറാകുമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Energy conservation
Next Story