Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫലജുകളുടെ...

ഫലജുകളുടെ പുനഃസ്ഥാപനം; 24 കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
Falaj,
cancel
camera_alt

ഫലജുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള കരാറിൽ ഒപ്പുവെക്കുന്നു

മസ്കത്ത്: പരമ്പരാഗത ജലസ്രോതസ്സായ ഫലജുകൾ പുനഃസ്ഥാപിക്കുന്നതിനായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ബുറൈമി ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്‌സ് 24 കരാറുകളിൽ ഒപ്പുവെച്ചു. മഹ്ദ, ബുറൈമി വിലായത്തുകളിലാണ് ഫലജുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക.

500,000 റിയാൽ മൂല്യമുള്ളതാണ് കരാറുകൾ. ഫലജുകൾ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത ജലസ്രോതസ്സുകൾ നിലനിർത്തുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചതെന്ന് ബുറൈമി ഗവർണറേറ്റിലെ അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്‌സ് ഡയറക്ടർ ജനറൽ എൻജിനീയർ നാസർ അലി അൽ മർഷൂദി പറഞ്ഞു. അൽ മർഷൂദിയും പദ്ധതികൾ ഏൽപ്പിച്ച കമ്പനികളുടെ പ്രതിനിധികളുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. ചടങ്ങിൽ അബുറൈമി വാലി ശൈഖ് റാഷിദ് സെയ്ദ് അൽ കൽബാനി പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FalajWater source
News Summary - Falaj, a traditional water source
Next Story