Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right600 കിലോയിലധികം...

600 കിലോയിലധികം കിങ് ഫിഷ് കണ്ടുകെട്ടി

text_fields
bookmark_border
600 കിലോയിലധികം കിങ് ഫിഷ് കണ്ടുകെട്ടി
cancel

മസ്കത്ത്: നിരോധന കാലയളവിൽ പിടികൂടിയ 600 കിലോയിലധികം കിങ് ഫിഷും (അയക്കുറ) 60 കിലോഗ്രാം ചാർക്കയും മത്സ്യ നിയന്ത്രണ, പരിശോധന സംഘങ്ങൾ കണ്ടുകെട്ടി. മാഹൂത്ത് വിലായത്തിലെ കടലിൽ മത്സ്യബന്ധനം നടത്തുന്ന സംഘത്തിൽ നിന്നാണ് ഇവ കണ്ടുകെട്ടുന്നതെന്ന്  അൽ വുസ്ത ഗവർണറേറ്റിലെ അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്‌സ് ഡയറക്ടറേറ്റ് പറഞ്ഞു. മൂന്ന് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

നിരോധന കാലയളവിൽ പിടികൂടിയ 130 കിലോഗ്രാം അയക്കൂറ ഒരു റസ്റ്റാറന്‍റിൽനിന്നും ഫിഷിങ് കൺട്രോൾ ടീം പിടിച്ചെടുത്തു. ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 61 കിലോഗ്രാം ചാർക്ക മത്സ്യം ദുകം വിലായത്തിന്‍റെ തീരത്തുനിന്നാണ് കണ്ടുകെട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King FishCharkhaBan Period
News Summary - More than 600 kg of king fish found
Next Story