Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാചക നിന്ദ:...

പ്രവാചക നിന്ദ: ശക്തമായ നടപടിയെടുക്കണം -സലാല കെ.എം.സി.സി

text_fields
bookmark_border
Listen to this Article

മസ്കത്ത്: ലോക സമൂഹത്തിന് മാതൃകയായ പ്രവാചകനെതിരെ മ്ലേച്ഛമായി സംസാരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു.

മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ മുസ്ലിം മതവിഭാഗങ്ങൾക്കെതിരെ അതിക്രമം നടക്കുന്നു. തുടർ ഭരണം ലഭിച്ച ശേഷം എന്തും ചെയ്യാനുള്ള ലൈസൻസ് ലഭിച്ച പോലെയാണ് ബി.ജെ.പി സർക്കാർ. മുസ്ലിം രാജ്യങ്ങൾ പ്രതികരിച്ചപ്പോൾ അവരുടെ കണ്ണിൽ പൊടിയിടാനെന്നോണം പാർട്ടിയിൽനിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സലാല കെ.എം.സി.സി പ്രസിഡന്‍റ് നാസർ പെരിങ്ങത്തൂർ, ആക്ടിങ് സെക്രട്ടറി ഷബീർ കാലടി, ട്രഷറർ സലാം ഹാജി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insulting prophet
News Summary - Prophet insult: Strong action must be taken - Salalah KMCC
Next Story