Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

കപ്പലുകളിൽനിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടി

text_fields
bookmark_border
കപ്പലുകളിൽനിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടി
cancel
camera_alt

കനേഡിയൻ നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സ് പിടികൂടിയ മയക്കുമരുന്ന് ശേഖരം 

മസ്കത്ത്: ഒമാൻ തീരത്ത് കനേഡിയൻ നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സിെൻറ ഇടപെടലിൽ വലിയ മയക്കുമരുന്ന് ശേഖരം പിടികൂടി. 1286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളിൽനിന്നായി കണ്ടെടുത്തത്. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സംയുക്ത ടാസ്‌ക് ഫോഴ്‌സ് തലവൻ മാർക് ഒഡോനോയി പറഞ്ഞു.

നേരത്തേ 2014ൽ 1032 കിലോ മയക്കുമരുന്ന് കണ്ടെടുത്തതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. കനേഡിയൻ നേതൃത്വത്തിലെ സംയുക്ത ടാസ്ക് ഫോഴ്സിെൻറ ഉത്തരവാദിത്ത പരിധിയിൽ ചെങ്കടലും ഇന്ത്യൻ സമുദ്രവും ഒമാൻ ഉൾക്കൊള്ളുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - PT also stocks drugs from ship games
Next Story