Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജനകീയ...

ജനകീയ ഡോക്ടറുടെ വിയോഗം മുസന്നക്കാർക്ക് വേദനയായി

text_fields
bookmark_border
ജനകീയ ഡോക്ടറുടെ വിയോഗം മുസന്നക്കാർക്ക് വേദനയായി
cancel
camera_alt

ഡോക്ടർ മനോജ്

മസ്കത്ത്: ജനകീയ ഡോക്ടറുടെ വിയോഗവേദനയിൽ മുസന്നയിലെ പ്രവാസികൾ. കോഴിക്കോട് സ്വദേശി ഡോ. മനോജ് (56) വ്യാഴാഴ്ച രാത്രിയാണ് നാട്ടിൽ മരണപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. മാർച്ചിൽ ശസ്ത്രക്രിയ നടന്നശേഷം സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുകൾ പറയുന്നു.

മുസന്ന തരീഫിലാണ് ഡോ. മനോജിെൻറ ക്ലിനിക്ക്. ഭാര്യ ഡോ. വിനീതയും ഇവിടെ തന്നെ ഡോക്ടറാണ്. 15 വർഷമായി ഒമാനിലുള്ള ഡോക്ടറുടെ ക്ലിനിക് സാധാരണക്കാരുടെ പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരുടെ ആശ്രയമായിരുന്നു. നിരവധി സ്വദേശികളും ക്ലിനിക്കിൽനിന്ന് ചികിത്സ തേടിയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടയാളായിരുന്നു ഡോക്ടറെന്ന് സുഹൃത്തുക്കൾ ഒാർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctormanojdeath news
Next Story