Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഴിമതി: എട്ട്...

അഴിമതി: എട്ട് പൊതുമരാമത്ത് ജീവനക്കാർക്കെതിരെ നടപടി

text_fields
bookmark_border
corruption
cancel

ദോഹ: അഴിമതിക്കേസില്‍ ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം എട്ടുപേര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശിപാര്‍ശ. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈക്കൂലി, പൊതുസ്വത്തിന് നാശം വരുത്തല്‍, സര്‍ക്കാര്‍ ഓഫിസ് ദുരുപയോഗം ചെയ്യല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അഷ്ഗാലിന്റെ കരാറുകള്‍ നല്‍കുന്നതില്‍ നടത്തിയ ക്രമക്കേടിനാണ് കേസ്.

പൊതുമരാമത്ത് അതോറിറ്റിയിലെ ഒരു വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തുള്ള ഖത്തർ പൗരനാണ് ഒന്നാം പ്രതി. ടെൻഡറുകൾ ഉറപ്പിക്കുന്നതിൽ അവിഹിതമായ ഇടപെടൽ നടത്തി പണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രോസിക്യൂഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Newscorruption
News Summary - Corruption: Action taken against eight public works residents
Next Story